ചിലരുണ്ട്, പൂമുഖത്തിരുന്ന്, മുഷിഞ്ഞ ചായത്തിലേക്കും അടര്‍ന്ന ചുവരിലേക്കും വെടിപ്പില്ലാത്ത മുറ്റത്തും നോക്കി എല്ലാം വലിച്ചുവാരി പുറത്തിട്ട് പരിശോധിച്ചുകൊണ്ടിരിക്കും. മറ്റുചിലരോ, കണ്ണുകളിലേക്കാണ് നോക്കുക. മറ്റേതൊ ലോകത്തുനിന്ന് വന്നവരെപ്പോലെയാണ് അവര്‍ കാണപ്പെടുക. അവര്‍ കണ്ണുകളിലൂടെ, ഹൃദയത്തിലൂടെ പറന്നുപറന്ന്...